ഡോക്ടർ എന്ന നിലയിൽ, പഠനസമയത്തും തുടർന്നും പലവിധ സാഹചര്യങ്ങളിൽ ജോലി ചെയ്യേണ്ടിവന്നിട്ടുണ്ട്. വിജനമായ ആശുപത്രി വരാന്തകളിലൂടെയും ഇടനാഴികളിലൂടെയും രാത്രി കാൾ അറ്റൻഡ് ചെയ്യാൻ പോകുമ്പോൾ ഓരോ തിരിവിലും ഇരുട്ടടഞ്ഞ ഓരോ കോണിലും എത്തുമ്പോൾ ഹൃദയം പടപടാ മിടിക്കും- ഡോ. നവ്യ തൈക്കാട്ടിൽ എഴുതുന്നു.